അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയെഴുതിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി
മുസാഫര്‍: കഴിഞ്ഞ ദിവസം ബിഹാറിലെ മുസാഫറില്‍ നടന്ന ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷയെഴുത്തിപ്പിച്ച ആര്‍മി ഉദ്യോഗസ്ഥരോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ട് പട്ന കോടതി നോട്ടീസ് നല്കി.
സംഭവത്തില്‍ യൂണിയന് ഡിഫന്‍സ് സെക്രട്ടറി, ആര്‍മി റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്.ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിങില്‍ നിന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷ നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ദിനു കുമാറാണ് പട്ന കോടതിയില്‍ പാരാതി നല്‍കിയത്. പട്നയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്താണ് പരീക്ഷ നടത്തിയതെന്നും നീതിയുക്തമാല്ലാത്ത കാര്യം നടന്നതായി അറിഞ്ഞിലെന്നും പരാതിയ്ക്ക് മറുപടിയായി കോടതി പറഞ്ഞു.
മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ട വിശദീകരത്തില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടില്‍, ഇത്തരത്തില്‍ ഒരു പരീക്ഷ നടത്തിയത് മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നതെന്നും, ഉദ്യോഗാര്ത്ഥികൡ നിന്നും ഉയര്‍ന്നു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിയന്ത്രിതമായി നടക്കുന്ന കോപ്പിയടിയും, മൊബൈല്‍ ഫോണ്‍ ഉപയോഗവും ഉണ്ടെന്ന് അറിഞ്ഞിരുന്നു. ഇത് തടയുന്നതിനാണ് വസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുത്തിപ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതീക്ഷച്ചതിലും കൂടൂതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തിയിരുന്നു. ഇവരെയെല്ലാം പരിശോധിക്കുക ദുഷ്കരമായിരുന്നു അതിനാല്‍ ലോക്കല്‍ ആര്‍മി ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications