കുളിക്കടവിലെ തര്‍ക്കം അമിയൂര്‍ പറഞ്ഞ 'നുണക്കഥ'? ശരിയ്ക്കുള്ള കാരണം ഇപ്പോഴും അവ്യക്തം?
കൊച്ചി: ജിഷ വധക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിന്റെ മൊഴിയില്‍ വ്യക്തത ഇല്ലെന്ന് പൊലീസ്. കുളിക്കടവിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന വാദം വിശ്വസനീയമല്ല, കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായാണ് മൊഴി. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും അമിയൂറിന്റെ മൊഴിയില്‍ പറയുന്നുണ്ടത്രേ. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസമിലുള്ള അമിയൂറിന്റെ അയല്‍ക്കാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ പറയുന്നത് പോലെ നല്ലവനല്ല അമിയൂറെന്നും, മദ്യപിയ്ക്കുകയും സ്ഥിരമായി വീട്ടില്‍ ബഹളം വയ്ക്കുകയും ചെയ്യുമെന്നും പറയുന്നു.

കാഞ്ചിപുരത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിയൂറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ മുറി കാലിയാക്കി സ്ഥലം വിട്ടു. ലോക്കല്‍ പൊലീസിന്റെ സഹായം പോലുമില്ലാതെ അതീവ രഹസ്യമായിട്ടാണ് അമിയൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications