വാനാക്രൈ വീണ്ടും കേരളത്തില്‍!! ഇത്തവണ ഇടുക്കി പഞ്ചായത്തില്‍...
പഞ്ചായത്ത് സെക്രട്ടറിയുടെ കംപ്യൂട്ടറിലാണ് വൈറസ് ബാധയുണ്ടായത്
തൊടുപുഴ: ലോകത്തിനു തന്നെ ഭീഷണിയായ വാനാക്രൈ വൈറസ് ആക്രമണം വീണ്ടും കേരളത്തില്‍. ഇത്തവണ ഇടുക്കി കാന്തല്ലൂല് പഞ്ചായത്ത് ഓഫീസിലാണ് വാനാക്രൈ ആക്രമണമുണ്ടായത്. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലുള്ള സര്‍വര്‍ കംപ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നത്.
തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!

ഐടി വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ വാക്രൈ വൈറസാണ് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഓഫീസിലെ മറ്റു കംപ്യൂട്ടറുകളിലേക്ക് വൈറസ് കയറിയിട്ടില്ലെന്നാണ് സൂചന. രേഖകള്‍ സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തേ പാലക്കാട്ടും വാനാക്രൈ ആക്രമണമുണ്ടായിരുന്നു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ കംപ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ ആക്രമണമുണ്ടായത്. മെയ് 16നാണ് കംപ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications