എസ്എംഎസിന് 25 വയസ്സ്: ആദ്യത്തെ എസ്എംഎസ് ക്രിസ്തുുമസ് ആശംസ!! ചരിത്രത്തിന് സാക്ഷിയായത് എന്‍ജിനീയര്‍!
സ്മാര്‍ട്ട് ഫോണുകളുടെ വരവും സാങ്കേതിക വിദ്യയിലെ വളര്‍ച്ചയുമാണ് എംഎസ്എംസുകളെ പിന്തള്ളി ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വ്വീസുകളുടേയും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളുടേയും കടന്നുവരവിന് വഴിയൊരുക്കിയത്. എസ്എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷോര്‍ട്ട് മെസേജ് സര്‍വീസ് 25ാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്. 1990 കളിലും 2000 കളിലും ജനങ്ങളുടെ തുടിപ്പ് തന്നെയായിരുന്നു 160 അക്കങ്ങളുള്ള എസ്എംഎസുകള്‍.
1992 ഡിസംബര്‍ രണ്ടിന് 22 കാരനായ എന്‍ജിനീയറാണ് ആദ്യത്തെ എസ്എംഎസ് അയച്ചത്. നെയില്‍ പാപ് വര്ത്താണ് കമ്പ്യൂട്ടറില്‍ നിന്ന് ആദ്യത്തെ മെസേജ് അയച്ചത്. അക്കാലത്തെ വോഡഫോണ്‍ ഡയറക്ടറായിരുന്ന റിച്ചാര്‍ഡ് ജാര്‍വിസിന് മെറി ക്രിസ്തുമസ് എന്ന സന്ദേശമാണ് എസ്എംഎസുകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.

1993ല്‍ നോക്കിയ പുറത്തിറക്കിയ ഫോണിലാണ് 160 വാക്കുകളുള്ള എസ്എംഎസ് സേവനങ്ങള്‍ ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നീട് മറ്റ് ടെലികോം കമ്പനികളെല്ലാം എസ്എംഎസുകളെ തങ്ങളെ സര്‍വീസിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തുു. ആദ്യത്തെ ഇമോജി പിറവിയെടുക്കുന്നത് ജപ്പാനിലാണ്. എസ്എംഎസ് പില്ക്കാലത്ത് ജന മനസ്സുകളിലെ തുടിപ്പും സ്പന്ദനവുമായി മാറിയെങ്കിലും വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് സര്‍വ്വീസുകളാണ് എസ്എംഎസുകള്‍ക്ക് തിരിച്ചടി നല്‍കിയത്. എസ്എംഎസിലെ ക്യാരക്ടര്‍ പരിധി ഉയര്‍ത്തിയതോടെ എസ്എംഎസുകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കാവുന്ന നാഴികക്കല്ലായിമ മാറുകയും ചെയ്തിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications