ബീഡി മോഷ്ടിക്കുന്നത് തടഞ്ഞു; യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
ജലന്ധര്‍: ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. പഞ്ചാബിലെ അദംപൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ അലിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തി പാചകത്തൊഴിലാളിയായി കഴിയുകയായിരുന്നു അലി.
അലിയുടെ സുഹൃത്ത് ഹോട്ടലിനടുത്ത് കട നടത്തുന്നുണ്ട്. എല്ലാദിവസവും വീട്ടിലേക്ക് പോകുമ്പോള്‍ കടയുടെ താക്കോല്‍ അലിയെ ഏല്‍പ്പിക്കുകയാണ് പതിവ്. കഴിഞ്ഞദിവം അലിയില്‍ നിന്നും ഈ താക്കോല്‍ തട്ടിയെടുക്കാന്‍ ഒരു സുഹൃത്ത് ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയില്‍ നിന്നും ബീഡിയെടുക്കാനായിരുന്നു താക്കോല്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സുഹൃത്ത് തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച താക്കോല്‍ തരാനാകില്ലെന്ന് അലി പറഞ്ഞതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഇതിനിടയില്‍ ഭാരമുള്ള വസ്തുവെടുത്ത് അലിയെ പ്രഹരിച്ചശേഷം സുഹൃത്ത് താക്കോലുമായി രക്ഷപ്പെടുകയായിരുന്നു. അലി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications