ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ സൈനീക വിമാനം തകര്‍ന്ന് 22 മരണം
ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ സൈനീക വിമാനം തകര്‍ന്ന് 22 പേര് കൊല്ലപെട്ടു. വിമാത്തിലുണ്ടെയ ആരും തന്നെ രക്ഷപ്പെട്ടില്ലെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ദു:ഖം രേഖപെടുത്തുന്നു എന്നും രാജ്യം ഈയിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഇതെന്നും റാഫേല്‍ കൊറിയ ട്വിറ്ററില്‍ കുറിച്ചു.

പാരച്യൂട്ട് പരിശീലനത്തിനായിരുന്നു ഇക്വഡോര്‍ സൈനീകര്‍ വിമാനത്തില്‍ യാത്രയായത്. പത്തൊമ്പത് സൈനീകരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
തകര്‍ന്ന വിമാനം ഇസ്രായേല്‍ നിര്‍മ്മിതമാണ്. ഇക്വഡോറിന്റെ കിഴക്കന്‍ മേഖലയായ പസ്താസയിലാണ് പ്രാദേശിക സമയം 2.30ന് വിമാനം തകര്‍ന്ന് വീണത്. പത്തൊമ്പത് സൈനീകരും രണ്ട് പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തില്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്കൊപ്പം പ്രതിരോധ മന്ത്രി റിക്കാര്‍ഡോ ജോറ്റിനോയും അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!











Click it and Unblock the Notifications