പിള്ളയെ വിളിച്ച പ്രശ്നം; നികേഷിനെതിരെ കേസ്

റിപ്പോര്‍ട്ടര്‍ ചാനലിലെ എം.വി നികേഷ്കുമാര്‍, പ്രദീപ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മെഡിക്കല്‍ കോളജ് പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരണിയം സ്വദേശി ജി. ബാബുവാണു ഹര്‍ജി നല്‍കിയത്. നികേഷ്കുമാറിനെതിരെ പ്രേരണാകുറ്റമാണ് ആരോപിച്ചിട്ടുള്ളത്. നേരത്തേ ഈ പ്രശ്നത്തില്‍ ജയില്‍ ഡിജിപി നല്കിയ റിപ്പോര്‍ട്ടില്‍ പിള്ളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിവേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിക്കുകയായിരുന്നു. അതേസമയം ജയിലിനുള്ളിലെ ഫോണ്‍ ഉപയോഗം അടക്കമുള്ള അച്ചടക്കലംഘനം കര്‍ശനമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications