ഫിലിപ്പീന്‍സ്:സ്കൂളില്‍ ഐസിസ് അനുകൂല സംഘടനയുടെ ആക്രമണം,12 പേര് ബന്ധികള്‍..
പ്രദേശം ഇപ്പോഴും തീവ്രവാദികളുടെ നിയന്ത്രണത്തില്‍
മനില: തെക്കന്‍ മനിലയിലുള്ള കോട്ടഗാറ്റോ പ്രവിശ്യയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ 12 പേരെ ബന്ധികളാക്കി. 300 ഓളം വരുന്ന ഐസിസ് അനുകൂല തീവ്രവാദികളാണ് സ്കൂളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആറു കുട്ടികളും ആറു മുതിര്‍ന്നവരുമാണ് ഇപ്പോള്‍ തീവ്രവാദികളുടെ പിടിയിലുള്ളത്. ഐഎസ് അനുകൂല സംഘടനയായ ബാങ്സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് (ബിഐഎസ്എഫ്) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്.
ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബിഐഎസ്എഫ് തീവ്രവാദികള്‍ ഇവിടേക്ക് അതിക്രമിച്ചു കയറിയത്. തീവ്രവാദികളെ നേരിടാന്‍ ഫിലിപ്പീന്‍സ് സേന രംഗത്തുണ്ടെങ്കിലും ബന്ധികളാക്കിയവരെ ഇവര്‍ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണ്. സ്കൂളും പരിസരവും ഇപ്പോള്‍ മുന്നൂറോളം തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.

തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഗ്രാമവാസകള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications